പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ (2)
വേദാന്തപൊരുളിൻ ആധാരശിലയെ
കാരുണ്യക്കടൽ കണ്ട കലികാല പ്രഭുവേ
കണികാണാൻ മുന്നിൽ ചെല്ലുമ്പോൾ
ദുഖങ്ങൾ കർപ്പൂരത്തിരിയായ് കത്തുമ്പോൾ
അയ്യപ്പൻ കളഭച്ചാർത്തണിയാൻ നിൽക്കുമ്പോൾ
നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക് തിരുവമൃതെത്തും സ്വാമിക്ക്
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ
പന്തള നാഥൻ വൻപുലിമേലെ വന്നെഴുന്നള്ളും മാമലയിൽ
മകരവിളക്കിൻ മഞ്ജുള നാളം മിഴിതെളിയാനായ് കാണും ഞാൻ (2)
ഓ.. ദയാമയാ പരാൽപ്പരാ ശരണജപങ്ങളോടെ നിൽക്കവേ
ഒരു നെയ്തിരിക്ക് പകരം എരിഞ്ഞു നരജന്മമെന്നുമുരുകും
ആ...
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ
സങ്കടമെല്ലാം ഇരുമുടിയാക്കി സന്നിധി തേടും പാപികളെ
സംക്രമസന്ധ്യേ നിന്നുടെ ചിമിഴിൽ കുങ്കുമമുഴിയും അയ്യപ്പൻ
ഓ... നിരാമയാ നിരന്ധരാ... പ്രണപജപങ്ങളോടെ നിൽക്കവേ
ഒരു നാളികേരമുടയുന്നപോലെയുടയുന്നതെന്റെ ഹൃദയം..
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വന്പിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ (2)
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ (2)
വേദാന്തപൊരുളിൻ ആധാരശിലയെ
കാരുണ്യക്കടൽ കണ്ട കലികാല പ്രഭുവേ
കണികാണാൻ മുന്നിൽ ചെല്ലുമ്പോൾ
ദുഖങ്ങൾ കർപ്പൂരത്തിരിയായ് കത്തുമ്പോൾ
അയ്യപ്പൻ കളഭച്ചാർത്തണിയാൻ നിൽക്കുമ്പോൾ
നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക് തിരുവമൃതെത്തും സ്വാമിക്ക്
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ
പന്തള നാഥൻ വൻപുലിമേലെ വന്നെഴുന്നള്ളും മാമലയിൽ
മകരവിളക്കിൻ മഞ്ജുള നാളം മിഴിതെളിയാനായ് കാണും ഞാൻ (2)
ഓ.. ദയാമയാ പരാൽപ്പരാ ശരണജപങ്ങളോടെ നിൽക്കവേ
ഒരു നെയ്തിരിക്ക് പകരം എരിഞ്ഞു നരജന്മമെന്നുമുരുകും
ആ...
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ
സങ്കടമെല്ലാം ഇരുമുടിയാക്കി സന്നിധി തേടും പാപികളെ
സംക്രമസന്ധ്യേ നിന്നുടെ ചിമിഴിൽ കുങ്കുമമുഴിയും അയ്യപ്പൻ
ഓ... നിരാമയാ നിരന്ധരാ... പ്രണപജപങ്ങളോടെ നിൽക്കവേ
ഒരു നാളികേരമുടയുന്നപോലെയുടയുന്നതെന്റെ ഹൃദയം..
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വന്പിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ (2)
No comments:
Post a Comment